രത്നാകരനിൽ നിന്ന് വാത്മീകിയിലേക്കുള്ള ദൂരത്തിന്റെ പേരാണ് കവിത. ഈ ചിതൽപുറ്റിനുള്ളിൽ ഒരു പുഴുവായ് ,പിന്നെ ഒരു പിടി മണ്ണായിത്തീരാൻ നിന്നെയും കാത്ത് ഞാനിവിടെ തനിച്ച് ....